Latest Malayalam News - മലയാളം വാർത്തകൾ

സർക്കാരിനെതിരെ പറഞ്ഞാൽ തടവുശിക്ഷയാണ് പ്രതിഫലം.

KERALA NEWS TODAY KANNUR :എ.കെ.ഹസൻ മാസ്റ്റർ, കണ്ണൂർ ജില്ലയിലെ ഇരിട്ടി സർക്കാർ ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ, കോൺഗ്രസ് അനുകൂല സംഘടനയുടെ സംസ്ഥാന നേതാവ്, 30 വർഷത്തോളം അധ്യാപകനായി പ്രവർത്തിച്ചു. കൊവിഡ് കാലത്ത് സർക്കാരിനെതിരെ ഒരു പ്രസ്താവന നടത്തി, അതിന് 30 ദിവസത്തെ ജയിൽ ശിക്ഷയാണ് ലഭിച്ചത്, എന്താണ് പരാതി എന്നു വെച്ചാൽ , താൻ പഠിപ്പിക്കുന്ന സ്‌കൂളിലെ ഒരു പെൺകുട്ടി വ്യാജ പരാതി നൽകുന്നു, പോലീസ് പോക്‌സോ ചുമത്തുന്നു, ഇതിനുമുമ്പ് എസ്എഫ്ഐയും ഡിവൈഎഫ്ഐയും സിപിഎമ്മും 30 ദിവസം സത്യഗ്രഹം നടത്തി. തുടർന്ന് സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഒടുവിൽ കേസ് കോടതിയിൽ എത്തുന്നു. ഇത് വ്യാജ പരാതിയാണെന്ന് പരാതി നൽകിയ പെൺകുട്ടി കോടതിയെ അറിയിച്ചു. പരാതി നൽകാൻ എസ്എഫ്‌ഐയും പാർട്ടിയും പറഞ്ഞതായി പെൺകുട്ടി കോടതിയെ അറിയിച്ചു. തുടർന്ന് കോടതിയിൽ വെച്ച് പെൺകുട്ടി കരഞ്ഞുകൊണ്ട് അധ്യാപികയുടെ കാലിൽ തൊട്ടു. ഹസൻ മാസ്റ്ററെ കോടതി വെറുതെ വിട്ടു. എന്താണ് താങ്കൾക്ക് പറയാനുള്ളത്, ഹസൻ മാസ്റ്ററുടെ വാക്കുകളെന്ന് കോടതിയിൽ ശ്രദ്ധയമായത്‌ “എനിക്ക് പരാതിയില്ല ഇവർ ഞാൻ പഠിപ്പിക്കുന്ന കുട്ടികളാണ്, എനിക്ക് അവരോട് ക്ഷമിക്കാൻ മാത്രമേ കഴിയൂ” ഇതാണ് രാഷ്ട്രീയ വൈരാഗ്യം കാരണം ഞാൻ പലപ്പോഴും പറയുന്നത് സിപിഎം DYFI SFI ബലാത്സംഗക്കേസിലും കള്ളക്കേസിലും പ്രതികളായി നൽകുന്നത് നിരപരാധികളെ ആണ് ആ പാർട്ടിയാണ് എനിക്കെതിരെ ഇവിടെയും വന്നത് .. ഇതിലൂടെ ഈ മനുഷ്യനെയും കുടുംബത്തെയും കുറിച്ച് ചിന്തിക്കുക, അത് മാത്രം മതി .

Leave A Reply

Your email address will not be published.